തൊടുപുഴ: കുടുംബവഴക്കിനിടെ മകന്റെ ആക്രമണത്തിനിരയായ വയോധികൻ ആശുപത്രി മുറ്റത്ത് ചികിത്സ വൈകി മരിച്ചു (Thodupuzha Murder). ഉടുമ്പന്നൂർ അമയപ്രയിൽ താമസിക്കുന്ന വേലപ്പനാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വേലപ്പനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ 108 ആംബുലൻസ് അധികൃതർ തയ്യാറാകാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് വേലപ്പനും മകൻ രാജേഷും തമ്മിൽ തർക്കമുണ്ടായത്. സംഘർഷത്തിനിടെ...
ഹോങ്കോങ്: ഹോങ്കോങ്ങിലെ ജനാധിപത്യ പോരാട്ടങ്ങളുടെ മുഖവും 'ആപ്പിൾ ഡെയ്‌ലി' പത്രത്തിന്റെ സ്ഥാപകനുമായ ജിമ്മി ലായിക്ക് (78) ദേശീയ സുരക്ഷാ കേസിൽ 20 വർഷം തടവ് ശിക്ഷ...