Times Kerala

വീണ്ടും കര്‍­ഷ­ക ആ­ത്മ­ഹത്യ; വ­യ­നാ­ട്ടില്‍ ക്ഷീ­രകര്‍­ഷ­കന്‍ ജീ­വ­നൊ­ടു­ക്കി
 

 
വീണ്ടും കര്‍­ഷ­ക ആ­ത്മ­ഹത്യ; വ­യ­നാ­ട്ടില്‍ ക്ഷീ­രകര്‍­ഷ­കന്‍ ജീ­വ­നൊ­ടു­ക്കി

വ­യ­നാ­ട്: സം­സ്ഥാന­ത്ത് കര്‍­ഷ­ക ആ­ത്മ­ഹത്യ തുടർക്കഥയാകുന്നു. വ­യ­നാ­ട്ടില്‍ ക്ഷീ­രകര്‍­ഷ­ക­നെ ജീവനൊടുക്കിയ നി­ല­യില്‍ ക­ണ്ടെത്തുകയായിരുന്നു. ക­ല്ലോ­ടി പു­ളി­ഞ്ഞാം­പ­റ്റ­യി­ലെ പ­റ­പ്പ­ള്ളി­യില്‍ തോമ­സ് ആ­ണ് മ­രി­ച്ചത്.

വെ­ള്ളി­യാഴ്ച വൈ­കു­ന്നേ­ര­ത്തോ­ടെ­യാണ് വീ­ടി­ന് സ­മീ­പം ആത്മഹത്യ ചെയ്ത നിലയിൽ മൃ­ത­ദേ­ഹം ക­ണ്ടെ­ത്തി­യത്. ഇ­യാള്‍­ക്ക് ക­ട­ബാ­ധ്യ­ത­കള്‍ ഉ­ണ്ടാ­യി­രു­ന്നെ­ന്ന് ബ­ന്ധു­ക്കള്‍ ആരോപിച്ചു. മ­റ്റൊ­രാ­ളു­ടെ വാ­യ്­പ­യ്­ക്ക് ജാമ്യം നി­ന്ന­തി­ന്‍റെ പേ­രില്‍ ബാ­ങ്കില്‍­നി­ന്ന് നോ­ട്ടീസും ല­ഭി­ച്ചി­രുന്നു. മൃ­ത­ദേ­ഹം നി­ല­വില്‍ മാ­ന­ന്ത­വാ­ടി മെ­ഡി­ക്കല്‍ കോള­ജ് മോര്‍­ച്ച­റി­യില്‍ സൂ­ക്ഷി­ച്ചി­രി­ക്കു­ക­യാണ്. പോ­സ്റ്റ്‌­മോര്‍­ട്ട­ത്തി­ന് ശേ­ഷം മൃ­ത­ദേ­ഹം ബ­ന്ധു­ക്കള്‍­ക്ക് കൈ­മാ­റും.

Related Topics

Share this story