Times Kerala

ഗ്രീന്‍ കാര്‍ഡ് അനുമതിക്ക് രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധി വര്‍ധിപ്പിക്കുന്ന ബില്‍ യുഎസ് ജനപ്രതിനിധിസഭയില്‍ വന്‍ ഭൂരിക്ഷപത്തില്‍ പാസായി

 
ഗ്രീന്‍ കാര്‍ഡ് അനുമതിക്ക് രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധി വര്‍ധിപ്പിക്കുന്ന ബില്‍ യുഎസ് ജനപ്രതിനിധിസഭയില്‍ വന്‍ ഭൂരിക്ഷപത്തില്‍ പാസായി

വാഷിംഗ്ടണ്‍ ഡിസി: ഗ്രീന്‍ കാര്‍ഡ് അനുമതിക്ക് രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധി വര്‍ധിപ്പിക്കുന്ന ബില്‍ യുഎസ് ജനപ്രതിനിധിസഭയില്‍ വന്‍ ഭൂരിക്ഷപത്തില്‍ പാസായി. യുഎസില്‍ സ്ഥിരതാമസത്തിനും തൊഴിലെടുക്കാനും അനുമതി നല്കുന്നതാണ് ഗ്രീന്‍ കാര്‍ഡ്.

ഒരു വര്‍ഷം ഒരു രാജ്യത്തുനിന്നുള്ളവര്‍ക്ക് പരമാവധി ഏഴു ശതമാനം ഗ്രീന്‍ കാര്‍ഡുകളാണ് അനുവദിക്കുന്നത്. ഇത് 15 ശതമാനമായി ഉയര്‍ത്താനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കായിരിക്കും. ഇന്ത്യയില്‍നിന്ന് നിരവധിപ്പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍തന്നെ പതിറ്റാണ്ടുകള്‍ കാത്തിരുന്നാലാണ് ലഭിക്കുന്നത്.

പുതിയ നിയമം പ്രാബല്യത്തിലായാല്‍ കാത്തിരുപ്പു കാലാവധി കുറയും. സെനറ്റില്‍കൂടി പാസായശേഷം പ്രസിഡന്‍റ് ട്രംപ് ഒപ്പുവച്ചാല്‍ മാത്രമേ ബില്‍ നിയമമാകൂ.

Related Topics

Share this story