Times Kerala

താലിബാൻ ബന്ദികളാക്കിയ 235 പേരെ വിട്ടയച്ചു

 

കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ സരിഫുൽ പ്രവിശ്യയിൽ താലിബാൻ ഭീകരർ ബന്ദികളാക്കിയവരെ വിട്ടയച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 235 പേരെയാണ് ചൊവ്വാഴ്ച രാത്രിയിൽ വിട്ടയച്ചത്. താലിബാൻ നേതാക്കളുമായി പ്രാദേശിക തലത്തിൽ നടന്ന ചർച്ചയ്ക്കുശേഷമാണ് ഇത്രയധികം ആളുകളെ മോചിപ്പിക്കാൻ തീരുമാനമായത്.

Related Topics

Share this story