Times Kerala

ഗര്‍ഭിണിയെ കൊലപ്പെടുത്തി വയറ് കീറി തട്ടിയെടുക്കാന്‍ ശ്രമിച്ച കുഞ്ഞും മരിച്ചു

 
ഗര്‍ഭിണിയെ കൊലപ്പെടുത്തി വയറ് കീറി തട്ടിയെടുക്കാന്‍ ശ്രമിച്ച കുഞ്ഞും മരിച്ചു

ഷിക്കാഗോ: ഗര്‍ഭിണിയായ പത്തൊമ്ബതുകാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി വയറ് കീറി തട്ടിയെടുക്കാന്‍ ശ്രമിച്ച കുഞ്ഞും മരിച്ചു. ഗര്‍ഭ പാത്രത്തില്‍ നിന്നും ബലാല്‍ക്കാരമായി പുറത്തെടുത്ത കുഞ്ഞ് നാലാഴ്ച മാത്രമാണ് ജീവിച്ചത്. ഇതിനിടയില്‍ കണ്ണു തുറന്ന് മരുന്നുകള്‍ക്ക് പ്രതികരിച്ച കുഞ്ഞിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു

ഏപ്രില്‍ 13 നായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. 19 വയസുള്ള ഗര്‍ഭിണിയായ മര്‍ലിന്‍ ലോപസിനെ ക്ലാറിസ ഫിഗ്വേര (46) മകള്‍ ഡിസിറി (24) എന്നിവര്‍ ചേര്‍ന്ന് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയശേഷം വയര്‍ കുത്തികീറി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

Related Topics

Share this story