Times Kerala

നയൻതാരയുടെ പ്രതിഫലം 3 കോടി !!

 

ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ചിരഞ്ജീവി നായിക എന്ന വിശേഷണം ഇനി നയൻതാരയ്ക്കു സ്വന്തം. തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന തിളക്കമാർന്ന വിശേഷണത്തിനു ശേഷം പ്രതിഫലക്കാര്യത്തിലെ ടോപ്പ് നായിക കൂടിയായി മാറിയിരിക്കുന്നു മലയാളത്തിന്‍റെ നയൻസ്. ചിരഞ്ജീവിയുടെ നായികമാരുടെ പ്രതിഫലം വാർത്തയാകുന്നത് ഇതാദ്യമല്ല.

1991ൽ പുറത്തിറങ്ങിയ ഗ്യാങ് ലീഡർ എന്ന ചിത്രത്തിൽ ഒന്നേകാൽ കോടി രൂപയായിരുന്നു ചിരഞ്ജീവിയുടെ പ്രതിഫലം. വിജയശാന്തിയായിരുന്നു ചിത്രത്തിലെ നായിക. അന്ന് ഒരു കോടി രൂപയ്ക്കടുത്തായിരുന്നു വിജയശാന്തി ആ ചിത്രത്തിനു പ്രതിഫലമായി വാങ്ങിയത്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക എന്ന വിശേഷണം അന്നു വിജയശാന്തിക്ക് സ്വന്തമായിരുന്നു. 2017ൽ പുറത്തിറങ്ങിയ ചിരഞ്ജീവി ചിത്രം കൈദി നമ്പർ 150യിൽ കാജൽ അഗർവാൾ വാങ്ങിയതു രണ്ടു കോടി രൂപയായിരുന്നു.

ഇപ്പോൾ ആ റെക്കോഡും തകർന്നിരിക്കുന്നു. സൈ റാ എന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിനാണു നയൻതാര മൂന്നു കോടി രൂപ വാങ്ങുന്നത്. വളരെയധികം ആരാധകരുള്ള നയൻതാരയുടെ ആവശ്യം അംഗീകരിച്ച് മൂന്നു കോടി പ്രതിഫലം നൽകാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.

Related Topics

Share this story