Times Kerala

“മാണിക്യ മലരായ പൂവി’ സെൻസേഷൻ പ്രിയാ വാര്യർക്കെതിരേ വീണ്ടും കേസ്

 

മുംബൈ: “മാണിക്യ മലരായ പൂവി’യിലൂടെ ഇന്‍റർനെറ്റ് സെൻസേഷനായ പ്രിയാ വാര്യർക്കെതിരേ വീണ്ടും കേസ്. ജൻജാഗരണ്‍ സമിതി എന്ന സംഘടനയുടെ പരാതിയിൽ മഹാരാഷ്ട്രയിലെ ജിൻസി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാട്ടിലെ ചില പരാമർശങ്ങൾ മുസ്ലിം സമുദായത്തിലെ ഒരു പ്രധാനിയെ അവഹേളിക്കുന്നതാണെന്നു സംഘടനാ പ്രസിഡന്‍റ് മൊഹ്സിൻ അഹമ്മദ് നൽകിയ പരാതിയിൽ ആരോപിക്കുന്നു. സംവിധായകൻ ഒമർ ലുലുവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

നേരത്തെ, ഹൈദരാബാദ് പോലീസ് സ്റ്റേഷനിലും പ്രിയയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന വരികൾ മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കൾ പോലീസിൽ പരാതി നല്കിയത്. ഹിറ്റായ ഗാനം പരിഭാഷപ്പെടുത്തിയപ്പോൾ മുഹമ്മദ് നബിയും ഖദീജ ബീവിയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട കാര്യമാണ് പരാമർശിച്ചിരിക്കുന്നതെന്നു മനസിലായി എന്നും ഇത് നബിയെ അപമാനിക്കുന്നതാണെന്നുമാണ് പരാതിയിൽ പറയുന്നത്.

Related Topics

Share this story