Times Kerala

വമ്പൻ ട്വിസ്റ്റ്: മകള്‍ക്ക് ഒരാളുമായി ബന്ധമുണ്ടായിരുന്നു, ‘ജോണി’ എന്നാണ് അവന്റെ പേര്, വിളിക്കുമ്പോഴൊക്കെ അവനൊപ്പം പോകുമായിരുന്നു… അവനാണ് അവർക്കിടയിലേക്ക് വന്ന വില്ലൻ; കഴക്കൂട്ടത്ത് മൂന്നംഗ കുടുമ്ബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ പരപുരുഷ ബന്ധം തുറന്നു പറഞ്ഞു യുവതിയുടെ അച്ഛൻ

 
വമ്പൻ ട്വിസ്റ്റ്: മകള്‍ക്ക് ഒരാളുമായി ബന്ധമുണ്ടായിരുന്നു, ‘ജോണി’ എന്നാണ് അവന്റെ പേര്, വിളിക്കുമ്പോഴൊക്കെ അവനൊപ്പം പോകുമായിരുന്നു…  അവനാണ് അവർക്കിടയിലേക്ക് വന്ന വില്ലൻ; കഴക്കൂട്ടത്ത് മൂന്നംഗ കുടുമ്ബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ പരപുരുഷ ബന്ധം തുറന്നു പറഞ്ഞു യുവതിയുടെ അച്ഛൻ

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മരണത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴക്കൂട്ടം കുളത്തൂരിൽ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശിയായ സുരേഷ് (35), ഭാര്യ സിന്ധു (30), മകൻ ഷാരോൺ (9) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടത്. കന്യാകുളങ്ങരയിൽ ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ് പിന്നീട് ഗൾഫിൽ പോകുകയും കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിൽ വരികയുമായിരുന്നു. തുടർന്ന് ഓട്ടോറിക്ഷ വാങ്ങി ഡ്രൈവറായി ജീവിക്കുകയുമായിരുന്നു. പട്ടത്തെ സൂപ്പര്‍ ഷോപ്പിയില്‍ ജീവനക്കാരിയായിരുന്നു സിന്ധു. കുളത്തൂര്‍ മണ്‍വിള കുന്നുംപുറത്ത് ബാലന്‍ - സുന്ദരി ദമ്ബതികളുടെ മകളാണ്. കാര്യവട്ടം സി.എസ്.ഐ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ഷാരോണ്‍.  ഭാര്യയെയും , മകനെയും കൊലപ്പെടുത്തിയ ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, സുരേഷിനെ ഇത്തരം ഒരു ക്രൂര കൃത്യത്തിലേക്ക് നയിച്ചത് ഭാര്യ സിന്ധുവിന്റെ പരപുരുഷ ബന്ധമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ട സിന്ധുവിന്റെ അച്ഛൻ ആണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തു വിട്ടത്.വമ്പൻ ട്വിസ്റ്റ്: മകള്‍ക്ക് ഒരാളുമായി ബന്ധമുണ്ടായിരുന്നു, ‘ജോണി’ എന്നാണ് അവന്റെ പേര്, വിളിക്കുമ്പോഴൊക്കെ അവനൊപ്പം പോകുമായിരുന്നു…  അവനാണ് അവർക്കിടയിലേക്ക് വന്ന വില്ലൻ; കഴക്കൂട്ടത്ത് മൂന്നംഗ കുടുമ്ബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ പരപുരുഷ ബന്ധം തുറന്നു പറഞ്ഞു യുവതിയുടെ അച്ഛൻ

മകള്‍ക്ക് ഒരാളുമായി ബന്ധമുണ്ടായിരുന്നതായും, വിളിക്കുമ്ബോഴൊക്കെ അയാള്‍ക്കൊപ്പം പോയിരുന്നതായും സിന്ധുവിന്റെ അച്ഛന്‍ ബാലന്‍ പറയുന്നു. “അവള്‍ക്കൊരു കൂട്ടുകാരനുണ്ട്. ജോണി എന്നാണ് അയാളുടെ പേര്.അവന്‍ എവിടെ വിളിച്ചാലും ഇവള്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസവും സുരേഷും സിന്ധുവും തമ്മിൽ വാക്ക് തർക്കമുണ്ടായതായാണ് റിപ്പോർട്ട്. വഴക്കിനൊടുവില്‍ ഭാര്യയെയും മകനെയും കഴുത്തില്‍ കയര്‍ മുറുക്കി കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം തുടരുകയാണ്. സിന്ധുവിന്റെ മൃതദേഹം അടുക്കളയിലും ഷാരോണിന്റേത് കിടപ്പുമുറിയിലെ കട്ടിലിലുമാണ് കണ്ടത്. 

കിടപ്പുമുറിയിലെ ജനലിന് സമീപത്തെ തടിയില്‍ പ്ലാസ്റ്റിക് ചരടില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കന്യാകുളങ്ങര കൊഞ്ചിറ സിയോന്‍കുന്ന് തടത്തരികത്ത് വീട്ടില്‍ ജോണ്‍സണ്‍ -ഓമന ദമ്ബതികളുടെ മകനായ സുരേഷ് ഒരുവര്‍ഷം മുന്‍പാണ് ഭാര്യയും മകനുമൊപ്പം കുളത്തൂരില്‍ വാടകയ്‌ക്ക് താമസിക്കാനെത്തിയത്.  ഇന്നലെ പുലര്‍ച്ചെ ആറരയോടെ കൊല്ലപ്പെട്ട സിന്ധുവിന്റെ അനുജത്തിയുടെ ഭര്‍ത്താവിന്റെ മൊബൈലിലേക്ക് സുരേഷിന്റെ വോയിസ് കാള്‍ വന്നു. എട്ടു മണിക്ക് വീട്ടില്‍ എത്തണമെന്നായിരുന്നു സന്ദേശം. പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

രാവിലെ മെസേജ് ശ്രദ്ധയില്‍പ്പെട്ട അനുജത്തിയുടെ ഭര്‍ത്താവ് പലവട്ടം തിരികെ വിളിച്ചെങ്കിലും ആരും എടുത്തില്ല. തുടര്‍ന്ന് സിന്ധുവിന്റെ അമ്മ പതിനൊന്നു മണിയോടെ വീട്ടില്‍ എത്തിയപ്പോഴാണ് സുരേഷ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. കതക് തുറന്നിട്ടിരിക്കുകയായിരുന്നു. അവര്‍ ഉടനെ നാട്ടുകാരെ അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് സിന്ധുവിന്റെയും ഷാരോണിന്റെയും മൃതദേഹം കണ്ടത്.

വീഡിയോ കടപ്പാട്: Kaumudy Tv

Related Topics

Share this story