Times Kerala

ഒരു മിനിറ്റിന് ഒരു കോടി

 

രണ്ടു വർഷത്തിനിടയിൽ പ്രിയങ്ക ചോപ്ര ഇതാദ്യമായി നൃത്തച്ചുവടുകളുമായി വേദിയിലെത്തുന്നു. ബോളിവുഡ് ഗാനത്തിനൊത്തു പ്രിയങ്ക നൃത്തമാടുമ്പോൾ, അതിനു പ്രേരിപ്പിച്ചത് എന്താണെന്ന ചോദ്യം ഉയർന്നിരുന്നു. ഉത്തരം ലളിതമാണ്, ഒരു മിനിറ്റ് നൃത്തമാടാൻ ഒരു കോടി ലഭിക്കുമ്പോൾ ആരായാലും നൃത്തം ചെയ്തു പോകും. അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള പെർഫോമൻസായിരിക്കും പ്രിയങ്കയുടേത്. അതായത് അഞ്ചു കോടി രൂപ താരത്തിനു ലഭിക്കുമെന്നു ചുരുക്കം.

പ്രിയങ്കയുടെ നൃത്തത്തിനു ധാരാളം ആരാധകർ ഉണ്ട്. അതുകൊണ്ടു തന്നെ ഡാൻസ് ചെയ്യാനുള്ള തുക പറഞ്ഞപ്പോൾ അതിൽ വിലപേശൽ നടത്താൻ സംഘാടകർ മുതിർന്നില്ല. ഇവന്‍റിൽ ആരെയും ആകർഷിക്കുന്ന പ്രധാന ഐറ്റം പ്രിയങ്കയുടെ നൃത്തമായിരിക്കും. അതുകൊണ്ടു തന്നെ അതിന് എത്ര രൂപ വേണമെങ്കിലും മുടക്കാൻ സംഘാടകർ തയ്യാറുമാണ്. ഇപ്പോൾ ആരാധകരും പരിപാടികളുടെ സംഘാടകരും പ്രിയങ്കയുടെ നൃത്തത്തിനായി കാത്തിരിക്കുകയാണ്

Related Topics

Share this story