Times Kerala

അപകടത്തിൽ മരിച്ച സിവിൽ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകന്പടി പോയ വാഹനം അപകടത്തിൽപ്പെട്ടു മരിച്ച സിവിൽ പോലീസ് ഓഫീസർ പി. പ്രവീണിന്‍റെ കുടുംബത്തിന് സാന്പത്തിക സഹായം നൽകാൻ സർക്കാർ തീരുമാനം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഇരുപത് ലക്ഷം രൂപ അനുവദിക്കാനാണു മന്ത്രിസഭായോഗം തീരുമാനിച്ചത്. ആശ്രിത നിയമന പദ്ധതി പ്രകാരം പ്രവീണിന്‍റെ ആശ്രിതനു സീനിയോറിറ്റി മറികടന്നു നിയമനം നൽകും.

ഈ അപകടത്തിൽ പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, രാജേഷ് എന്നിവർക്ക് അവരുടെ ചികിത്സയ്ക്കു ചെലവായ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Related Topics

Share this story