Times Kerala

ചാലക്കുടിക്കാരൻ ചങ്ങാതി വരുന്നു

 

അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജീവിതം പ്രമേയമാകുന്ന സിനിമ ചാലക്കുടിക്കാരൻ ചങ്ങാതി ഒരുങ്ങുന്നു. മണിയോടുള്ള ആദരസൂചകമായി സമർപ്പിക്കുന്ന ചിത്രമെന്ന വിശേഷണത്തോടെ ഒരുങ്ങുന്ന ചാലക്കുടിക്കാരൻ ചങ്ങാതി സംവിധാനം ചെയ്യുന്നതു വിനയനാണ്. തന്‍റെ ഫേസ്ബുക് പേജിലൂടെയാണ് വിനയൻ പുതിയ സിനിമയെക്കുറിച്ച് അറിയിച്ചത്.

അനുഗ്രഹീത കലാകാരൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ കഥ രൂപപ്പെടുത്തിയതെന്നും, ഈ സിനിമ അദ്ദേഹത്തിനുള്ള സമർപ്പണമാണെന്നും വിനയൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. എന്നാൽ മണിയുടെ ജീവചരിത്രമല്ല ഈ ചിത്രമെന്നും സംവിധായകൻ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഒന്നരവർഷമായി ഇത്തരത്തിലൊരു സിനിമ മനസിലുണ്ടെന്നും വിനയൻ പറയുന്നു. വിനയൻ തന്നെ സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ പൂജയും സ്വിച്ചോൺ കർമ്മവും നവംബർ 5ന് കാക്കനാട് പാർക് റെസിഡൻസിയിൽ നടക്കും. മലയാളത്തിലെ പ്രമുഖ നടന്മാരും ടെക്നീഷ്യന്മാരും അണിനിരക്കുന്ന സിനിമയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം രാജാമണിയാണ്. ആൽഫാ ഫിലിംസിനു വേണ്ടി ഗ്ലാസ്റ്റൺ ഷാജിയാണ് ചിത്രത്തിന്‍റെ നിർമ്മാണം. ഛായാഗ്രഹണം പ്രകാശ്കുട്ടി.

Related Topics

Share this story